ഒരു ദിവസം ഒരു മന്യുഷ്യൻെറ ശരിരത്തിലെ അവയവങ്ങളെ തമ്മിൽ ഒരു വാഗ്വാദം നടന്നു . "ങ്ങാൻ ചിന്തി ക്കുന്നതു കൊണ്ടും നിർദ്ദേശം തരുന്നതുകൊണ്ടു മാണ് നിങ്ങൾ പ്രവർത്തിക്കുന്നത് ."
കണ്ണുകൾ പറഞ്ഞു : "ഞങ്ങൾ കാണുന്നതുകൊണ്ട ആണ് നിങ്ങൾ വല്ല കുഴിയിലും വീണ് ഒടിഞ്ഞും ചതഞ്ഞും നശിക്കാത്തത് " വായും പല്ലും നാക്കും ഓന്നിച്ച് പറഞ്ഞു : "ഞങ്ങൾ ചവച്ച് അരച്ച് വിഴുങ്ങുന്നതുകൊണ്ടാണ് മറ്റുള്ളവർ നിലനില്ക്കുന്നതു തന്നെ ." മിണ്ടാതിരുന്ന മൂക്കും വാശിക്ക് വിട്ടില്ല: "ഞാൻ അല്പസമയം ശ്വസിക്കതിരുന്നാൽ കാണാം, നിങ്ങളുടെ വീരവാദം പൊള്ളയാന്നെന്ന് ."
അപ്പോൾ വയറും കുടലും ആമാശയവും സംഘഗാനം പോലെ പറഞ്ഞു : "ഭക്ഷണം ദഹിപ്പിക്കുന്നതും അതിൻെറ ഊർജ്ജം മറ്റുള്ളവർക്ക്
പകർന്നുതരുന്നതും ഞങ്ങളാണ്. ഞങ്ങലില്ലെങ്കിൽ ഒന്നുമില്ല ." ഇതു കേട്ട് കൈകൾക്ക് സഹിച്ചില്ല .
ഞങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കി ഉരുട്ടി വായിലേക്ക് ഇട്ടുതന്നില്ലെങ്കിൽ കാണാം ഇപ്പറയുന്നവരുടെ സമർത്ഥ്യമൊക്ക് ."
കാല്ലുകൾ വന്നു കലി . അവ പറഞ്ഞു : " എല്ലാം ശരിതന്നെ . പക്ഷേ , ഞങ്ങൾ ചലിച്ചിലെങ്കിൽ ഈ ശരീരം മൊത്തം പ്ര്യോജാനരഹിതമാകും ."
എന്തിനേറെ പറയുന്നു .തമ്മിൽ തർക്കം മൂത്തപ്പോൾ ഓരോരുത്തരായി പണിമുടക്കി . ഏതാനും മണിക്കൂറുകൾക്കകം ആ മനുഷ്യൻെറ ശരീരം തളർന്നു . അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായിത്തുടങ്ങി. മരണം മുന്നിലെത്തി വാ പിളർത്തി നിന്നു.
പെട്ടെന്ന് തലച്ചോർ മറ്റവയവങ്ങൾക്ക് നിർദ്ദേശം കൊടുത്തു. "ആരും ഒട്ടും അപ്രധാനരല്ല . പക്ഷേ , ഒറ്റയ് ക്കൊറ്റയ്ക്ക് ആർക്കം നിലനില്പു മില്ല . നാം കൂട്ടായി പ്രവർത്തിക്കുബോഴാണ് ഈ ശരീരം ചലനത്മകമാകുന്നത് . അതുകൊണ്ട് എല്ലാവരും ഉണർന്നു പ്രവർത്തിക്കുക ."
തലച്ചോറിൻെറ സന്ദേശം എല്ലാവരും സ്വികരിച്ചു . ആ മനുഷ്യൻ പഴയപടി എഴുന്നേറ്റു നടന്നു .
- കിളിരൂർ രാധാകൃഷ്ണൻ (ഈസോപ്പുകഥകൾ )
കണ്ണുകൾ പറഞ്ഞു : "ഞങ്ങൾ കാണുന്നതുകൊണ്ട ആണ് നിങ്ങൾ വല്ല കുഴിയിലും വീണ് ഒടിഞ്ഞും ചതഞ്ഞും നശിക്കാത്തത് " വായും പല്ലും നാക്കും ഓന്നിച്ച് പറഞ്ഞു : "ഞങ്ങൾ ചവച്ച് അരച്ച് വിഴുങ്ങുന്നതുകൊണ്ടാണ് മറ്റുള്ളവർ നിലനില്ക്കുന്നതു തന്നെ ." മിണ്ടാതിരുന്ന മൂക്കും വാശിക്ക് വിട്ടില്ല: "ഞാൻ അല്പസമയം ശ്വസിക്കതിരുന്നാൽ കാണാം, നിങ്ങളുടെ വീരവാദം പൊള്ളയാന്നെന്ന് ."
അപ്പോൾ വയറും കുടലും ആമാശയവും സംഘഗാനം പോലെ പറഞ്ഞു : "ഭക്ഷണം ദഹിപ്പിക്കുന്നതും അതിൻെറ ഊർജ്ജം മറ്റുള്ളവർക്ക്
പകർന്നുതരുന്നതും ഞങ്ങളാണ്. ഞങ്ങലില്ലെങ്കിൽ ഒന്നുമില്ല ." ഇതു കേട്ട് കൈകൾക്ക് സഹിച്ചില്ല .
ഞങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കി ഉരുട്ടി വായിലേക്ക് ഇട്ടുതന്നില്ലെങ്കിൽ കാണാം ഇപ്പറയുന്നവരുടെ സമർത്ഥ്യമൊക്ക് ."
കാല്ലുകൾ വന്നു കലി . അവ പറഞ്ഞു : " എല്ലാം ശരിതന്നെ . പക്ഷേ , ഞങ്ങൾ ചലിച്ചിലെങ്കിൽ ഈ ശരീരം മൊത്തം പ്ര്യോജാനരഹിതമാകും ."
എന്തിനേറെ പറയുന്നു .തമ്മിൽ തർക്കം മൂത്തപ്പോൾ ഓരോരുത്തരായി പണിമുടക്കി . ഏതാനും മണിക്കൂറുകൾക്കകം ആ മനുഷ്യൻെറ ശരീരം തളർന്നു . അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായിത്തുടങ്ങി. മരണം മുന്നിലെത്തി വാ പിളർത്തി നിന്നു.
പെട്ടെന്ന് തലച്ചോർ മറ്റവയവങ്ങൾക്ക് നിർദ്ദേശം കൊടുത്തു. "ആരും ഒട്ടും അപ്രധാനരല്ല . പക്ഷേ , ഒറ്റയ് ക്കൊറ്റയ്ക്ക് ആർക്കം നിലനില്പു മില്ല . നാം കൂട്ടായി പ്രവർത്തിക്കുബോഴാണ് ഈ ശരീരം ചലനത്മകമാകുന്നത് . അതുകൊണ്ട് എല്ലാവരും ഉണർന്നു പ്രവർത്തിക്കുക ."
തലച്ചോറിൻെറ സന്ദേശം എല്ലാവരും സ്വികരിച്ചു . ആ മനുഷ്യൻ പഴയപടി എഴുന്നേറ്റു നടന്നു .
- കിളിരൂർ രാധാകൃഷ്ണൻ (ഈസോപ്പുകഥകൾ )
No comments:
Post a Comment